✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ഗള്‍ഫില്‍ നിന്നും കത്തെഴുതി മൊഴിചൊല്ലി; യുവതിയ്ക്ക് 23.50 ലക്ഷം ജീവനാംശം നല്കാന് ഉത്തരവ്
Webdunia
ശനി, 20 ഓഗസ്റ്റ് 2016 (09:10 IST)
ഗള്‍ഫില്‍ നിന്ന് കത്തിലൂടെ മൊഴിചൊല്ലിയ യുവതിക്ക് 23.50 ലക്ഷം ജീവനാംശം നല്കാന് കോടതി ഉത്തരവ്. ചട്ടഞ്ചാല്‍ ബാലനടുക്കത്തെ ബണ്ടിച്ചാല്‍ ഹൗസില്‍ ബിഎ അബ്ദുല്ലയുടെ മകള്‍ നഫീസത്ത് മിസ്രിയക്കാണ് ഭര്‍ത്താവായിരുന്ന ദേളി കപ്പണയടുക്കത്തെ മുഹമ്മദ് ഫാസി(32)ല്‍ ജീവനാംശം നല്‍കേണ്ടത്. കസ് പരിഗണിച്ച കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2008 മാര്‍ച്ച് എട്ടിന് മതാചാര പ്രകാരമാഇറ മിശ്രിയ വിവാഹിതയായത്. ഈ ബന്ധത്തില്‍ ദമ്പതികള്‍ക്ക് രണ്ട് പെണ്മക്കളുണ്ട്. 2015 ആഗസ്റ്റ് 10ന് മൊഴിചൊല്ലുന്നതായി കാണിച്ച് ഫാസില്‍ ഗള്‍ഫില്‍ നിന്ന് മഹല്ല് കമ്മിറ്റിക്കും യുവതിക്കും കത്തയച്ചു. സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്ന മിസ്രിയയുടെ പരാതിയില്‍ ഫാസിലിനും മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസ് കോടതിയില്‍ നിലവിലിരിക്കെയാണ് മൊഴിചൊല്ലിയത്. ഇതേ തുടര്‍ന്നാണ് മിസ്രിയ ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ
പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ
കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം
SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്
സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
എല്ലാം കാണുക
ഏറ്റവും പുതിയത്
മുഖ്യമന്ത്രി സ്ഥാനാര്‍ഥികള്‍ ചെന്നിത്തലയും സതീശനും; രണ്ട് ഗ്രൂപ്പുകള്‍ സജീവം, മുതിര്‍ന്ന നേതാക്കള്‍ ആര്‍ക്കൊപ്പം നില്ക്കും?
പുല്‍വാമയില്‍ രണ്ട് ഭീകരരെ വധിച്ചു
ഓപ്പറേഷന് സിന്ദൂര്‍ ആസൂത്രണത്തിന് ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി കേന്ദ്രം
കോട്ടയത്ത് അച്ഛന് റിവേഴ്സ് എടുത്ത വാഹനമിടിച്ച് കുഞ്ഞ് മരിച്ചു
കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്കുമ്പോള് ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം
Next Article
ബിജെപി നേതാക്കളെ മാത്രം ഗവര്‍ണര്‍മാരായി നിയമിക്കുന്നതിനെതിരെ ശിവസേന; ഗവര്‍ണര്‍ പദവി സ്വീകരിക്കാന്‍ തങ്ങളും ഒരുക്കമാണെന്നും ശിവസേന മുഖപത്രത്തില്‍