മൊത്തം തൊഴിലാളികളുടെ ഒരു ശതമാനത്തെയാകും തീരുമാനം ബാധിക്കുക. പോസ്റ്റ് ആന്റ് പാഴ്‌സല്‍ ജര്‍മനി ഡിവിഷനിലാണ് ഇത് നടപ്പാക്കുക. നിര്‍ബന്ധിത പിരിച്ചുവിടലിന് പകരമായി ജീവനക്കാരെ ഘട്ടം ഘട്ടമായി കുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമായി 6,02,000 ആള്ളുകളാണ് കമ്പനിയുടെ കീഴില്‍ ജോലി ചെയ്യുന്നത്.