ഇയാൾ താമസിക്കുന്ന വീടിനു സമീപത്തെ സ്ഥാപനമായതിനാൽ ഇയാൾക്ക് ജീവനക്കാരെ പറഞ്ഞു വിശ്വസിപ്പിക്കാനും കബളിപ്പിക്കാനും കഴിഞ്ഞിരുന്നു. എസ് ഐമാരായ ജേക്കബ്, കൃഷ്ണലാൽ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. സമാനകേസിൽ 6 മാസം മുൻപ് ഇയാളെ പൊലീസ് പിടികൂടിയിരുന്നു. പ്രതി കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു