15 മാസത്തിലേറെയായി യുദ്ധം തുടരുകയാണ്. ഇതില്‍ തന്നെ ഭൂരിഭാഗം ആശുപത്രി സംവിധാനങ്ങളും തകര്‍ന്നതിനാല്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ പ്രയാസമാണെന്ന് ജീവകാരുണ്യ സംഘടനയായ റെഡ് ക്രോസ് പറഞ്ഞു. അതേസമയം ഹമാസിന്റെ കൈയില്‍ ബന്ദികളാക്കപ്പെട്ട ഇസ്രയേലികളുടെ ബന്ധുക്കള്‍ നെതന്യാഹുവിനോട് ആക്രമണം നിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ചു. ഇത് ബന്ധികളെ അപകടത്തില്‍ ആക്കുന്ന നടപടിയാണെന്നും ആരോപിച്ചു.