ട്വന്റി 20യിലെ അവസാനമത്സരത്തില്‍ പാകിസ്ഥാനെതിരെ സമനില നേടാന്‍ ഇന്ത്യ പൊരുതുന്നു. ബംഗളുരുവില്‍ നടന്ന മത്സരത്തില്‍ നേരിടേണ്ടി വന്ന പരാജയത്തിന്റെ കയ്പ്പുനീരുമായാണ് ഇന്ത്യ ബാറ്റിംഗിനിറങ്ങിയത്.
അവസാനറിപ്പോര്‍ട്ടുകള്‍ പ്രകാരം 14.4 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് ഇന്ത്യ നേടി. യുവരാജ് സിംഗും ധോണിയുമാണ് ക്രീസില്‍.