ഷീന കൊല്ലപ്പെട്ടതിനു ശേഷം കഴിഞ്ഞ മൂന്നു വര്‍ഷം കൂടുതല്‍ സമയവും ഇന്ദ്രാണി യു കെയില്‍ ആയിരുന്നെന്ന് ഖാര്‍ പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ ആണ് വ്യക്തമാക്കിയത്. ഷീന എവിടെയെന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിന്റെ ഭാഗമായിട്ട് ആയിരുന്നു ഇന്ദ്രാണി യു കെയിലേക്ക് പോയിരുന്നത്.