ഇരുവരും തമ്മിലുള്ള വിവാഹമോചന ഉടമ്പടിയില്‍ ബാല അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടുവെന്നാണ് പരാതി. ഉടമ്പടിയിലെ ഒരു പേജ് വ്യാജമായി നിര്‍മിച്ചതായും ബാല ആരോപിക്കുന്നു. ഉടമ്പടി പ്രകാരമുള്ള ഇന്‍ഷുറന്‍ പ്രീമിയം തുക ബാല അടച്ചില്ലെന്നും വ്യാജരേഖ ചമച്ച് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും അമൃതയുടെ പരാതിയില്‍ പറയുന്നു.