അതേസമയം ആരോപണവിധേയരായ ദിയയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരികളും ഇപ്പോഴും ഒളിവിലാണ്. 'ഓ ബൈ ഓസി'യിലെ ജോലിക്കാരായ ദിവ്യ, വിനീത, രാധാകുമാരി എന്നിവരെ കുറിച്ച് ഇപ്പോള്‍ യാതൊരു വിവരവും ഇല്ല. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മൂവരും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.