വിദേശമദ്യ ഷാപ്പുകളിലെ നടത്തിപ്പ് ചെലവ് 12ശതമാനത്തിൽ നിന്ന് ഒൻപതു ശതമാനമായി കുറച്ചിട്ടുണ്ട്. വരുന്ന മാർച്ച് മാസത്തോടെ 100 കോടിയുടെ ലാഭമാണ് വിദേശമദ്യ ഷാപ്പുകളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. റിബേറ്റ് നൽകിയ ഇനത്തിൽ 25 കോടിയാണ് സർക്കാർ നൽകാനുള്ളത്. അതോടൊപ്പം ആരോപണ വിധേയരായ 72 ജീവനക്കാർക്കെതിരെയുള്ള അന്വേഷണം ധ്രുതഗതിയിൽ നടന്നു വരികയാണെന്നും ഇവര്‍ വ്യക്തമാക്കി.