ആം ആദ്മി, ബിജെപി, കോണ്‍ഗ്രസ് ത്രികോണ പോരിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്. 96 വനിതകളും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടെ 699 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. വോട്ടിങ് ശതമാനം 60.54 ആണ്. 94.5 ലക്ഷം ആളുകള്‍ വോട്ട് രേഖപ്പെടുത്തി. 50.42 ലക്ഷം പുരുഷന്‍മാരും 44.08 ലക്ഷം സ്ത്രീകളുമാണ് വോട്ട് രേഖപ്പെടുത്തിയത്.