ലഭിച്ച വസ്തുക്കൾ എന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല. അവശിഷ്ടഭാഗങ്ങൾ പരിശോധിച്ച് വരികയാണ്. വിദഗ്ധമായ പരിശോധനയ്ക്ക് ശേഷമേ ലഭിച്ച വസ്തുക്കൾ എന്താണെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ സാധിക്കുകയുള്ളു. 12 വിമാനങ്ങളും 13 കപ്പലുകളും അടങ്ങുന്ന സംഘമാണ് ബംഗാൾ ഉൾക്കടലിൽ പരിശോധന നടത്തി വരുന്നത്.