തട്ടിപ്പിനിരയായ ആൾ മുമ്പ് മുംബൈയിലെ ഇറിഗേഷൻ വകുപ്പിൽ ജോലി ചെയ്തിരുന്നു. ഈ സമയം മനുഷ്യക്കടത്ത് നടത്തി എന്ന പേരിൽ ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ് സംഘം വിർച്ചൽ അറസ്റ്റ് നടത്തി തട്ടിപ്പിനിരയാക്കിയത്. കേസ് അന്വേഷിക്കാൻ ബാങ്ക് രേഖകൾ ആവശ്യപ്പെടുകയും അവ ഉപയോഗിച്ച് സംഘം പണം പിൻവലിക്കുകയും ആയിരുന്നു.