ഹിന്ദു സ്ത്രീകള്‍ നാലു കുട്ടികളെയെങ്കിലും പ്രസവിക്കണമെന്ന് ബി ജെ പി നേതാവായ സാക്ഷി മഹാരാജ് പറഞ്ഞിരുന്നു. ഇതിന് മറുപടി ആയിട്ടായിരുന്നു ഉദ്ദവ് താക്കറെയുടെ പ്രസ്താവന. എന്തിനാണ് ആടിനെപ്പോലെ പെറ്റുകൂട്ടുന്നത് എന്ന് ചോദിച്ച ഉദ്ദവ് താക്കറെ കടുവയെപ്പോലെ കരുത്തുള്ള ഒരുകുട്ടി മതിയെന്നും പറഞ്ഞു.