അമേരിക്കയിലേക്കുള്ള ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 145 ശതമാനം തീരുവ ഡൊണാള്‍ഡ് ട്രംപ് നടപ്പാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ചൈന തിരിച്ചടിച്ചത്. അമേരിക്കയിലേക്കുള്ള ഇറക്കുമതിക്കുള്ള തീരുവ കഴിഞ്ഞ ദിവസമാണ് ഡൊണാള്‍ഡ് ട്രംപ് 90 ദിവസത്തേക്ക് മരവിപ്പിച്ചത്. എന്നാല്‍ ഇതില്‍ നിന്ന് ചൈനയെ ഒഴിവാക്കുകയായിരുന്നു.