ആക്രമണം നടന്ന പുല്‍മേട് തുറന്ന സ്ഥലമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അവിടെ ജോലി ചെയ്യുന്നതിനുള്ള സൗകര്യം ഇല്ലായിരുന്നു. ഇത് പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്ത ഭീകരാക്രമണമായിരുന്നു. കശ്മീരിന്റെ സമ്പത്ത് വ്യവസ്ഥയെ അസ്ഥിരപ്പെടുത്താനും വര്‍ഗീയ വിഭജനം ആളി കത്തിക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള ആക്രമണമായിരുന്നു ഇത്. ഭീകരര്‍ വിനോദസഞ്ചാരികളെ ലക്ഷ്യമിടില്ല എന്നായിരുന്നു കാശ്മീരില്‍ പൊതുവേയുള്ള വിശ്വാസം.