സംഘര്‍ഷ സമയം മൂന്നു എതിരാളികള്‍ക്കെതിരെയാണ് ഇന്ത്യ പോരാടിയതെന്നും അദ്ദേഹം പറഞ്ഞു. ചൈന, പാകിസ്ഥാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളാണവ. ചൈനയും തുര്‍ക്കിയും പാകിസ്ഥാന് സൈനിക ഉപകരണങ്ങളും ഡ്രോണുകളും നല്‍കി. പാക്കിസ്ഥാന്‍ ഉപയോഗിക്കുന്ന ആയുധങ്ങളില്‍ 81 ശതമാനവും ചൈനീസ് നിര്‍മ്മിതമാണെന്നും അദ്ദേഹം പറഞ്ഞു.