ഇതുകൂടാതെ കയറ്റുമതിയുടെ മറവില്‍ അനധികൃത ഗോവധം വ്യാപിക്കുന്നത് തടയാന്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെടാനായി ഭക്ഷ്യ കയറ്റുമതി വികസന അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ബല്യാന്‍ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു. മുസഫര്‍നഗര്‍ കലാപത്തിലുള്‍പ്പടെ ആരോപണം നേരിടുന്ന ബി.ജെ.പി നേതാവാണ് ബല്യാന്‍.