ആസാമില്‍ ബലാത്സംഗ മഹോത്സവം: സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ രോഷം; വെബ്‌സൈറ്റിനെതിരേ കേസ്

വെള്ളി, 8 നവം‌ബര്‍ 2013 (17:32 IST)
PRO
PRO
ആസാമില്‍ ബലാത്സംഗ മഹോത്സവം തുടങ്ങുന്നു എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച വെബ്സൈറ്റിനെതിരേ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യയില്‍ ആസാം ബലാത്സംഗ മഹോത്സവം ഈയാഴ്ച തുടങ്ങുന്നു(The Assam Rape Festival In India Begins This Week) എന്ന തലക്കെട്ടോടെ നാഷണല്‍ റിപ്പോര്‍ട്ട് ഡോട്ട് നെറ്റ് എന്ന സൈറ്റില്‍ വന്ന വാര്‍ത്തയാണ് വിവാദമായത്. അമേരിക്കന്‍ സൈറ്റില്‍ വന്ന വാര്‍ത്ത ആയിരകണക്കിനു പേരാണ് വിവിധ സോഷ്യല്‍ നെറ്റ്വര്‍ക്ക് വഴി ഷെയര്‍ ചെയ്തത്. റിപ്പോര്‍ട്ടിന് നല്‍കിയിരിക്കുന്ന പടമാകട്ടെ കുംഭമേളയില്‍ പങ്കെടുക്കുന്ന നാഗസന്യാസിമാരുടെയും.

സംഭവം വിവാദമായതോടെ റിപ്പോര്‍ട്ട് ആക്ഷേപഹാസ്യ രീതിയില്‍ അവതരിപ്പിക്കുകയാണ് എന്നായിരുന്നു വെബ്‌സൈറ്റ് അധികൃതരുടെ വിശദീകരണം. ഇന്ത്യയെയും സംസ്ഥാനങ്ങളായ ആസാമിനെയും തമിഴ്‌നാടിനെയും അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആസാം ഡിജിപി ജയന്തോ നാരായണ്‍ ഉത്തരവിട്ടു. സമാനമായൊരു റിപ്പോര്‍ട്ട് പഞ്ചാബിനെക്കുറിച്ച് ഈ സൈറ്റില്‍ വന്നതും വിവാദമായിരുന്നു.

ആസാമില്‍ കഴിഞ്ഞ ദിവസം രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് കലാപത്തിന് കാരണമായിരുന്നു. ഇതു ചൂണ്ടിക്കാട്ടി പ്രതീകാത്മകമായാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നാണ് വിശദീകരണമെങ്കിലും ഇത് അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

അടുത്ത പേജില്‍: സൈറ്റില്‍ വന്ന വാര്‍ത്തയുടെ വിവര്‍ത്തനം


PRO
PRO
ആസാം, ഇന്ത്യ: ആസാം ബലാത്സംഗ മഹോത്സവത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യയിലെ പുരുഷന്മാര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ഏഴിനും പതിനാറിനും ഇടയിലുള്ള എല്ലാ അവിവാഹിതരായ പെണ്‍കുട്ടികള്‍ക്കും ബലാത്സംഗത്തിന് വിധേയയാകുകയോ ഓടി രക്ഷപ്പെടുകയോ ചെയ്യാം.

ആചാരത്തിന്റെ പ്രാധാന്യത്തെപ്പറ്റി മഹോത്സവത്തിന് നേതൃത്വം നല്‍കുന്ന മധുബന്‍ അഹ്‌ലുവാലിയ ലേഖകരോട് സംസാരിച്ചു. “ആയിരത്തോളം വര്‍ഷങ്ങളായി ആസാമില്‍ തുടര്‍ന്നു വരുന്ന ആചാരമാണിത്. ഞങ്ങള്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് അവരിലെ ദുഷ്ടശക്തികളെ നീക്കം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ വഞ്ചിക്കപ്പെടുകയും ഞങ്ങള്‍ക്ക് അവരെ കൊല്ലേണ്ടിയും വരും“. അതുകൊണ്ട് ഇതെല്ലാവര്‍ക്കും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

43 ബിസിയില്‍ ദൂംദൂമ എന്ന ഗ്രാമത്തില്‍ ജീവിച്ചിരുന്ന ബാലകൃഷ്ണന്‍ തമിഴ്‌നാട് അവിടെയുള്ളവരെയെല്ലാം ബലാത്സംഗം ചെയ്തതോടെയാണ് ആസാം മഹോത്സവം തുടങ്ങുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്മരാണാര്‍ഥം ഏറ്റവും കൂടുതല്‍ ബലാത്സംഗം ചെയ്ത ആള്‍ക്ക് ‘ബാലകൃഷ്ണന്‍‘ എന്ന പദവി നല്‍കി ആദരിക്കുന്നു.

24 വയസുകാരനായ ഹരികൃഷ്ണ മജുംദാര്‍ എല്ലാവര്‍ഷവും ആഘോഷത്തില്‍ പങ്കെടുക്കാന്‍ പരിശീലനം നടത്താറുണ്ട്. “ഞാന്‍ ആവും ഈ വര്‍ഷം ഏറ്റവുമധികം ബലാത്സംഗം നടത്തുന്നയാള്‍. എല്ലാവര്‍ഷവും പരിശീലനം നടത്താറുണ്ട്. ഞാന്‍ എന്റെ പെങ്ങളെയും അവളുടെ സുഹൃത്തുക്കളെയും എല്ലാ ദിവസവും ബലാത്സംഗം ചെയ്യാറുണ്ട്. ഞാനാവും ബലാത്സംഗവീരന്‍. ഈ വര്‍ഷം എന്തായാലും എനിക്ക് ബാലകൃഷ്ണന്‍ പുരസ്കാരം ലഭിക്കും“- അദ്ദേഹം പറഞ്ഞു.

12 വയസുകാരിയായ ജയ്‌താശ്രീ മജുംദാറിന്റെ അനുഭവം ഇങ്ങനെ: “ഞാന്‍ ബലാത്സംഗത്തിന് വിധേയയാകാതെ രക്ഷപ്പെട്ടതായിരുന്നു. നഗരത്തിലെ സുരക്ഷിതമായ ഒരിടത്തെത്തിയിരുന്നു. എന്നാല്‍ അവസാന നിമിഷം ഒമ്പത് പുരുഷന്മാര്‍ ചാടി വീണ് എന്നെ മാനഭംഗപ്പെടുത്തി. ഭാഗ്യത്തിന് ഞാനിപ്പോള്‍ സുഖം പ്രാപിച്ചു. അതുകൊണ്ട് ഈ വര്‍ഷം ആഘോഷത്തില്‍ പങ്കെടുക്കാം. ഇല്ലെങ്കില്‍ എന്നെ കല്ലെറിഞ്ഞു കൊന്നേനെ“

ടൊറന്റോയില്‍ നിന്ന് ബിസിനസ് ആവശ്യത്തിന് ആസാമിലെത്തിയ 34 വയസുകാരനായ ബ്രയാന്‍ ബര്‍നറ്റ് തനിക്ക് ആഘോഷത്തില്‍ പങ്കെടുക്കാനാവാത്തതിന്റെ നിരാശ ലേഖകരുമായി പങ്കുവെച്ചു.”ഇവിടെ എത്തും വരെ ഇങ്ങനെ ഒരു ആഘോഷത്തെക്കുറിച്ച് എന്നോട് പറഞ്ഞതേയില്ല. ഒരു ബലാത്സംഗ മഹോത്സവം, ശരിക്കുമുള്ളതാണോ? ഇന്നു രാത്രി തന്നെ ഈ പിന്നോക്കക്കാരുടെ രാജ്യത്തെ ഞാന്‍ ഭോഗത്തിന് ഇരയാക്കുന്നുണ്ട്”

ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ പല ബലാത്സംഗക്കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതാണ് ഇതിനു കാരണമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ആഘോഷത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബലാത്സംഗ മഹോത്സവം ഹോട്ട്‌ലൈനില്‍ ബന്ധപ്പെടുക. നമ്പര്‍: (785)273-0325.

വെബ്ദുനിയ വായിക്കുക