ചെന്നൈയിൽവെച്ച് 394.900 ഗ്രാം സ്വർണം മാത്രമാണ് പൂശിയത്. ബാക്കി സ്വർണം ഇദ്ദേഹം കൈവശപ്പെടുത്തി. ഏറെ മൂല്യമുള്ള ഈ തകിടുകൾ ചെന്നൈ, ബാംഗ്ലൂർ, കേരളം എന്നിവിടങ്ങളിലെ പല വീടുകളിലും ക്ഷേത്രങ്ങളിലും യാതൊരു സുരക്ഷയുമില്ലാതെ കൊണ്ടുചെന്ന് പൂജ നടത്തി ലാഭം ഉണ്ടാക്കിയെന്നും വിജിലൻസിന്റെ റിപ്പോർട്ടിൽ ആരോപിക്കുന്നുണ്ട്.