തൊടുപുഴയില്‍ ഒന്‍പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു. കാഞ്ചിയാറില്‍ പതിനാലുകാരനായ വിദ്യാര്‍ത്ഥിയാണ് തൂങ്ങിമരിച്ചത്. രക്ഷിതാക്കള്‍ വഴക്കു പറഞ്ഞതിന്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. ഫോണ്‍ ഉപയോഗത്തെ ചൊല്ലിയും പഠിക്കുന്നതുമായി ബന്ധപ്പെട്ടും മാതാപിതാക്കള്‍ കുട്ടിയെ ശകാരിച്ചിരുന്നു.