വളരെ മികച്ച തുടക്കമായിരുന്നു ഇന്ത്യന്‍ നിരയുടേത്. യുവതാരം അഫാന്‍ യൂസുഫായിരുന്നു ഇന്ത്യന്‍ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. കളിയുടെ ഇരുപത്തിയൊന്നാം മിനിറ്റിലായിരുന്നു ഓസീസ് ഗോള്‍കീപ്പര്‍ ട്രിസ്റ്റന്‍ ക്ലെമന്‍സിനെ മറികടന്ന് രൂപീന്ദര്‍ ആദ്യ ഗോള്‍ നേടുന്നത്. 4 ആം മിനിറ്റില്‍ ഹെയ് വാര്‍ഡ് കംഗാരുകളുടെ സമനില ഗോളും നേടി.