ഇത് വിധി ന്യായങ്ങളില്‍ ജഡ്ജിമാര്‍ മറ്റുള്ളവരാല്‍ സ്വാധീനിക്കപ്പെടുന്നു എന്ന തോന്നല്‍ ഉണ്ടാക്കും. പൊതുസമൂഹം ഇക്കാര്യം ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടാകും. നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയും സ്വാതന്ത്ര്യവും സംശയത്തിന്റെ നിഴലിലാവും. നിരവധി സഹപ്രവര്‍ത്തകര്‍ സ്ഥാനങ്ങള്‍ സ്വീകരിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.