ഗുരുതര പരുക്കേറ്റ യുവാവിനെ കാര്‍വാറിലെ ക്രിംസ് ആശുപത്രിയില്‍ ചികിത്സയ്ക്കു വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം സംഭവിച്ച ദിവസം തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഡോക്ടര്‍മാര്‍ മുറിവ് തുന്നിച്ചേര്‍ത്തു. രണ്ട് ദിവസത്തിനു ശേഷം ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ വീട്ടില്‍ വെച്ച് കടുത്ത വയറുവേദന അനുഭവപ്പെടുകയും വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയിലിരിക്കെയാണ് മരണം.