അരുണയുടെ ശരീരത്തിൽ നിന്നും അഴുക്കുകൾ പുറത്തേക്ക് വമിച്ചിട്ടും വീട്ടുകാർ അവരുടെ ജോലിയിൽ തന്നെ തുടരുകയായിരുന്നു കഴിഞ്ഞ മുന്ന് ദിവസവും. സ്ത്രീയുടെ അമ്മയും സഹോദരനും അവരുടെ ദൈനംദിന ചുമതലകൾക്കായി പോയി. അയൽവാസികൾ പരാതിപ്പെട്ടതിനെത്തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് കാണുന്നത് സ്ത്രീയുടെ ശവശരീരത്തിന് മുന്നിൽ ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ബന്ധുക്കളെയാണ്.