അന്വേഷണത്തിന്റെ പുരോഗതി അനുസരിച്ച് ആവശ്യമെങ്കില്‍ ഫലം പിന്നീട് പ്രസിദ്ധീകരിക്കുമെന്നും പരീക്ഷാ ബോര്‍ഡ് അറിയിച്ചു. കുറ്റാരോപിതരായ കുട്ടികളുടെ കുട്ടികളെ പരീക്ഷ എഴുതിപ്പിക്കരുതെന്ന് ആവശ്യം പല ഭാഗത്തുനിന്ന് ഉയര്‍ന്നിരുന്നെങ്കിലും ജുവനയില്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം കുട്ടികളെ പരീക്ഷ എഴുതിപ്പിക്കുകയായിരുന്നു. ജുവനയില്‍ ഹോമില്‍ സുരക്ഷാ സംവിധാനം ഒരുക്കിയാണ് കുട്ടികളെ പരീക്ഷ എഴുതിച്ചത്.