ഇത്തരത്തില്‍ അഞ്ച് സ്ത്രീകളെ ഗള്‍ഫിലേക്ക് കടത്തിയതായാണ് റിപ്പോര്‍ട്ട്. അതേസമയം, പെണ്‍കുട്ടികളുടെ ഫോട്ടോയും മറ്റും വെച്ച് ഫേസ്‌ബുക്ക് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് കേസില്‍ അറസ്റ്റിലായ ജോഷി എന്ന അച്ചായന്റെ സഹായിയായ അനൂപാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.