കൊലക്കേസ് പ്രതി ഷെറിന് ജയില്‍ ഡിഐജിയുമായി വഴിവിട്ടബന്ധം ഉണ്ടായിരുന്നുവെന്ന് സഹതടവുകാരി സുനിത. തടവുകാര്‍ക്കുള്ള സൗകര്യമായിരുന്നില്ല ഷെറിന് ജയിലില്‍ ലഭിച്ചതെന്നും ഷെറിന് ജയിലില്‍ വിഐപി പരിഗണനയായിരുന്നുവെന്നും ഉന്നത ബന്ധങ്ങള്‍ മൂലം പരോളുകള്‍ കൂടുതല്‍ ലഭിച്ചുവെന്നും അവര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഇക്കാര്യങ്ങള്‍ സുനിത പറഞ്ഞത്.