കട്ടിലിലേക്കു വലിച്ചെറിഞ്ഞു, കൈകാലുകള്‍ കെട്ടി പൂര്‍ണ്ണ നഗ്നനാക്കി, അവര്‍ ആറു പേരും മാറി മാറി എന്നെ പീഡിപ്പിച്ചു; പെണ്‍കുട്ടികളുടെ ക്രൂരപീഡനത്തിനിരയായ യുവാവിന്റെ ഞെട്ടിക്കുന്ന അനുഭവം

ശനി, 11 നവം‌ബര്‍ 2017 (13:49 IST)
മജസ്റ്റിക്കിലെ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയ യുവാവിനെ പെണ്‍കുട്ടികള്‍ പീഡിപ്പിച്ച സംഭവം വൈറലായിരുന്നു. സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് കമ്പനിയിലെ ജീവനക്കാരായ ആറ്‌ പെണ്‍കുട്ടികള്‍ ചേര്‍ന്നാണ് കഴിഞ്ഞ ദിവസം മുപ്പതുകാരനായ യുവാവിനെ ലൈംഗീകമായി പീഡിപ്പിച്ചത്.
 
ഗുരുതരമായി പരുക്കേറ്റ യുവാവിനെ ബാംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ന് രാത്രി സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് യുവാവ് പൊലീ‌സിനോട് പറഞ്ഞിരിക്കുന്നത്. ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ കുളിസീന്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പെണ്‍കുട്ടികള്‍ പൊക്കിയത്.
 
‘ആറ് പേര്‍ ചേര്‍ന്ന് തന്നെ പിടികുടി അവരുടെ മുറിയിലേക്ക് കൊണ്ടുപോയി. ഉച്ചത്തില്‍ കരയാന്‍ കഴിഞ്ഞില്ല. ഷാള്‍ കൊണ്ട് അവര്‍ എന്റെ മുഖം പൊത്തിപ്പിടിച്ചിരിക്കുകയായിരുന്നു. കട്ടിലിലേക്ക് വലിച്ചെ‌റിഞ്ഞശേഷം എന്റെ കൈകാലുകള്‍ കെട്ടിയിട്ടു, പൂര്‍ണ്ണ നഗ്നനാക്കി ഓരോരുത്തരും മാറി മാറി പീഡിപ്പിച്ചു. വേദന സഹിക്കാന്‍ കഴിയാതെയായപ്പോള്‍ ബോധം പോയി’. - യുവാവ് പറയുന്നു. 
 
പുറം‌ലോകം തിരിച്ചറിയുമെന്ന ആശങ്കയുള്ളതിനാല്‍ പരാതിയില്ലെന്നും യുവാവ് പറയുന്നു. എന്നാല്‍, കാര്യങ്ങള്‍ ഗൌരവത്തോടെ കാണുന്നുവെന്നും സി സി ടി വി പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറയുന്നു. 
 
യുവാവിനെ കാണാതായതോടെ പൊലീസ് ഇയാളുടെ മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ പിന്‍തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ എത്തിയത്. സംഭവത്തില്‍ മജസ്‌റ്റിക് പൊലീസ് കേസെടുത്തുവെങ്കിലും പെണ്‍കുട്ടികള്‍ അറസ്‌റ്റ് ചെയ്‌തിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍