രണ്ട് കരളിനെയും ന്യുമോണിയ ബാധിച്ച നിലയിലാണ് മാര്‍പാപ്പയെ കഴിഞ്ഞ ഫെബ്രുവരി 14 നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് കരളുകളിലും അണുബാധ തീവ്രമായതിനെ തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായി. പിന്നീട് ആരോഗ്യനിലയില്‍ പുരോഗതി വന്നതോടെ ആശുപത്രിയില്‍ നിന്ന് വീട്ടില്‍ എത്തിക്കുകയായിരുന്നു. കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹത്തിനു ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളും അദ്ദേഹത്തിനു ഉണ്ടായിരുന്നു.