ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ ഒലിച്ചു പോയി.
ഏപ്രില്‍ - മെയ് മാസങ്ങളിലുണ്ടായ ഭൂകമ്പങ്ങളില്‍ രാജ്യത്ത് 8700 പേര്‍ മരിച്ചിരുന്നു. നിരവധി കെട്ടിടങ്ങളും തകര്‍ന്നിരുന്നു. അതില്‍ നിന്ന് കരകയറി വരുന്നതിനിടയിലാണ് മഴയും മണ്ണിടിച്ചിലും ദുരന്തം വിതച്ചിരിക്കുന്നത്.