കൂടുതല്‍ പെണ്‍കുട്ടികളെ ക്യാമ്പിലേക്ക് എത്തിക്കണമെന്ന് പ്രസാദ്ജി എന്ന മാവോയിസ്റ്റ് നേതാവ് ആവശ്യപ്പെട്ടുവെന്ന് സാമുവല്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി സുരക്ഷാ സേന ആറിയിച്ചു. കടത്തിയ കുട്ടികളെ മനുഷ്യ കവചമായി ഉപയോഗിക്കാനും മാവോയിസ്റ്റുകള്‍ക്ക് പദ്ധതിയുണ്ടായിരുന്നു.