കഴിഞ്ഞദിവസം ഡി എം കെ പാര്‍ട്ടിക്കും കരുണാനിധിക്കുമെതിരെ കര്‍ശന വിമര്‍ശനങ്ങളുമായി അന്‍പുമണി രാംദോസ് രംഗത്തെത്തിരുന്നു. അതിന്റെ ചൂടാറുന്നതിനു മുമ്പു തന്നെ രാംദോസിനെ വിവാഹത്തിനു ക്ഷണിക്കാന്‍ സ്റ്റാലിന്‍ എത്തിയത് തമിഴ് രാഷ്‌ട്രീയത്തില്‍ ചൂടന്‍ ചര്‍ച്ചയ്ക്ക് കാരണമായിരിക്കുകയാണ്.