വെള്ളാപ്പള്ളി നടേശന്റെ ഫോണിലേക്ക് വിളിച്ചത് വിജയന്റെ നമ്പറാണ്. അതേസമയം കോള്‍ ചെയ്തത് വിജേഷാണോ എന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്. വ്യക്തിഹത്യ, ഭീഷണി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. രണ്ടുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.