ഭീകരതയ്ക്കു തടയിടുന്നതിൽ യുവാക്കൾക്കു വലിയ പങ്കുണ്ട്. സാമ്പത്തികകാര്യങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതെ നമ്മുടെ ജനങ്ങളുടെ സംരക്ഷണവും ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭീകരർക്കു സംരക്ഷണം നൽകുന്നവരെയും അവരെ രാഷ്ട്രീയ ആയുധമാക്കുന്നവരെയും പാക്കിസ്ഥാന്റെ പേരെടുത്തു പറയാതെ മോദി വിമർശിച്ചു.