കവിത

കിഴക്കന്‍ മലമുകളില്‍ വെള്ളവീശിയപ്പോള്‍ ഞാന്‍ കരുതി സൂര്യോദയമായി എന്ന്‌.
നീതി തെന്നും നിയതിയില്‍ കെട്ട ജീവനെല്ലാം ഒരേ പേര് പ്രവാചകരൊക്കെ ജ്ഞാനികളായത് ആട്ടിതെളിച്ച് പിന്നാലെ ...
പള്ളിക്കൂടത്തിലെ മൂത്രപ്പുരയാണ് പ്രണയത്തിന് ചേമ്പിലയുടെ നിറമാണെന്ന് പഠിപ്പിച്ചത്
ആരു വിശ്വസിക്കും കൈ- പ്പിഴയല്ലാതെ, ന്നെത്ര പേരുരച്ചാലും? തന്ത- യിതു ചെയ്യുമോ നാനീ
പുഴുക്കുത്തേല്‍ക്കാത്ത റോസാപ്പൂക്കളുണ്ടോ? നഗരപ്രാന്തത്തിലെ നദിക്കരയില്‍ റോസാത്തോട്ടങ്ങളുണ്ട്.
സൂര്യകാന്തിപ്പാടത്തിനപ്പുറം ഒരു നീല കോളാമ്പിപ്പൂവ്‌. അതു നീയായിരുന്നു. കാറ്റില്‍ ഉലഞ്ഞ്‌ കളിച്ചു ചിര
കേവലമൊരു കാലിച്ചെറുക്കന്‍ ഞാനെന്നിട്ടും കേശവ, നീയെന്തൈന്നെയിത്രമേല്‍ സ്നേഹിക്കുവാന്‍
ഇന്നലെ അവള്‍ക്ക്‌ ഞാന്‍ എല്ലാമായിരുന്നു. ഇന്ന്‌ അവള്‍ക്ക്‌ ഞാനാരുമല്ല. അവള്‍ക്ക്‌ വെറുപ്പ്‌ കറുത്ത വ...

എന്‍റെ കലാലയം

വെള്ളി, 18 ഏപ്രില്‍ 2008
ആദ്യമായി ഈ പടവുകള്‍ കയറിയത് ഞാനോര്‍ക്കുകയാണ്. അകലങ്ങളില്‍ നിന്നു വന്ന് അറിയാത്ത നമ്മള്‍ ഒരു കൂട്ട...
കാലമെത്ര കഴിഞ്ഞിട്ടും വളളത്തോള്‍ കവിതകളിലെ പലവരികളും സമകാലിക പ്രസക്തിയുളളവയാണ്. ഇതില്‍പ്പലതും ഉദ്ദരണ...
പ്രണയഗാനങ്ങള്‍ രചിക്കാന്‍ പി.ഭാസ്കരന് ഒരു പ്രത്യേക വൈഭവമുണ്ട്.... പ്രണയത്തിന്‍റെ നിറഭേദങ്ങല്‍ അനുഭവി...

നാരായണീയം

ബുധന്‍, 19 ഡിസം‌ബര്‍ 2007
നാരായണീയം

ഇന്നത്തെ പ്രണയം-കവിത

ശനി, 15 ഡിസം‌ബര്‍ 2007
പിന്നീട് ഒരു ചെറുപുഞ്ചിരി ചിരി വാക്കുകളാവുന്നു വാക്കുകള്‍ തമാശകളാവുന്നു അങ്ങനെ പ്രണയം വലിയ ഒരു ചിരിയ...
സഹനം എന്നും എന്‍റെ ശീലമായിരുന്നു മുലപ്പാല്‍ കിട്ടാതെ വയര്‍ തേങ്ങിയപ്പോഴും, കളിക്കോപ്പുകള്‍ കയ്യൂക...
എന്നെ ഞാനിന്നുപേക്ഷിച്ചു പോകുന്നു ഈ ജഢവും നിങ്ങളെടുത്തുകൊള്‍ക
എന്നിനിക്കാണുമെന്‍ സബീറേ എന്‍റെ ഖല്‍ബിലെ പൊന്നായ നിന്നെ എന്നിനിക്കാണുമെന്നു ഞാന്‍ ചിന്തിച്ചിടുന്നു
ഒറ്റക്കാലില്‍ പടര്‍ന്നു നില്‍ക്കുന്നതിന്‍റെ അന്തസ്സ് ആരാന്‍റെ കയ്യിലെ കോടാലിയ്ക്കില്ല.
സ്വാധീനതയുടെ സ്വര്‍ണ്ണം വിറ്റ് വിളക്കിയെടുത്തു മുക്കിന്‍റെ അടിമച്ചങ്ങലകള്‍ മെതിയടികള്‍ കടലിലൊഴുക്ക