ശബരിമല :സമഭാവനയുടെ ഇരിപ്പിടം

തീര്‍ത്തും ജനകീയനായ ദൈവസങ്കല്പമാണ് ശബരിമലയിലെ ശ്രീ അയ്യപ്പന്‍. അവിടെ ജാതിമതഭേദമന്യേ ആര്‍ക്കും പ്രവേശനമുണ്ട്; അരാധിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

അയ്യപ്പന്‍റെ പൂങ്കാവനം ജൈവ വൈവിധ്യത്തിന്‍റെ സങ്കേതമാണ്. പൂങ്കാവനം ഭക്ത്യാദരപൂര്‍വം സംരക്ഷിക്കുമ്പോള്‍ പരിസ്ഥിതിയും ജൈ-വവൈവിധ്യവുമാണ് സംരക്ഷിതമാവുന്നത്

ഭാരതീയമായ സമഭാവനയുടെ സന്ദേശമാണ് ശബരിമല നല്ക്കുന്നത്.ഹൈന്ദവ ദേവാലയം എന്നപോലെ മുസ്ലീമായ വാവരുടെ ഇരിപ്പിടവും സന്നിധാനത്തിലുണ്ട്.മതനിരപേക്ഷതയുടെ സങ്കേതമാണ് ശബരിമല

'ആദിത്യ ചന്ദ്രന്‍റെ കണ്ണഴകോടെ
ശ്രീമഹാദേവന്‍റെ മെയ്യഴകോടെ
ശംഖും കഴുത്തിലോ പൊന്നരയോടെ
ശ്രീ ധനുമാസത്തിലുത്തിരം നാളില്‍
പഞ്ചമിപ്പക്കം പിറന്നാളുണ്ണി '

ഇതു ഭൂതഗണനാഥന്‍ അയ്യപ്പനെക്കുറിച്ചുള്ള കവിവചനം. ധര്‍മശാസ്താവിന്‍റെ ഉത്പത്തിക്ക് പുരാവൃത്തങ്ങളെറെ. എന്നാല്‍ അയ്യപ്പനെ സമൂഹത്തിന്‍റെ ദൈവമാക്കി മാറ്റിയത് കേരളമാണ്.

അയ്യപ്പപുരാണങ്ങളില്‍ അഗ്രസ്ഥാനത്താണ് "ഭൂതനാഥോപാഖ്യാനം'. ശ്രീഭൂതനാഥനെന്നും അറിയപ്പെടുന്ന ധര്‍മശാസ്താവിനെപ്പറ്റിയുള്ള കഥകള്‍ ഈ സംസ്കൃത ഗ്രന്ഥത്തില്‍ 15 അധ്യായങ്ങളിലായി വിവരിക്കുന്നു.


കാടും മേടും നിറഞ്ഞ പ്രദേശത്ത് അയ്യപ്പന് ക്ഷേത്രം പണിഞ്ഞത്, പുലികളെയും ചെടികളെയും അയ്യപ്പന്‍റെ തോഴരാക്കിയത്, മുസ്ലീം പ്രമാണിയായിരുന്ന വാവരെ ഇഷ്ട സഖാവാക്കിയത്. ക്രാന്തദര്‍ശികളായ പൂര്‍വികരായിരുന്നു .

ലോകമതറവാട്‌ എന്ഭാരതീയമാസമഭാവനസങ്കല്‍പത്തിന്റമികച്ഉദാഹരണമാണ്‌ ശബരിമല. വൃശ്ചികഒന്നതുടങ്ങി രണ്ട്‌ മാസംഇത്‌ ലോകമെമ്പാടുമുള്ഭക്ജവിദ്യാര്‍ത്ഥിനങ്ങളുടആശ്രയമായി മാറുന്നു.

പാപഭാരങ്ങളുടെയുവേദനകളുടെയുഇരുമുടിക്കെട്ടുമായി പരസഹസ്രഭക്തന്മാര്‍ കറുപ്പുനീലയുവസ്ത്രമണിഞ്ഞ്‌ കലിയുഗവരദനാശ്രീധര്‍മ്മശാസ്താവിനകാണാന്‍ ശബരിമലയില്‍ എത്തുകയായി.

തുലാവര്‍ഷത്തിന്റപനിനീര്‍ മഴയില്‍ കുതിര്‍ന്നനില്‍ക്കുന്ശബരിമപൂങ്കാവനഭക്തജവിദ്യാര്‍ത്ഥിനങ്ങളവരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. മണ്ഡമകരവിളക്കുകള്‍ക്കായി ശബരിമതുലാം 30 ന്‌ വൈകിട്ട്‌ തുറക്കും. പുതിമേല്‍ശാന്തി ചുമതഏറ്റുവാങ്ങി പുറപ്പെടശാന്തിയാവും.

മണ്ഡലകാലത്തനിന്നുശബരിമഉത്സവമറ്റിയിരിക്കുകയാണ്‌. ഇനി ഏപ്രിലിലായിരിക്കും 9 ദിവസത്തഉത്സവം. മണ്ഡലകാലത്തിനുമകരവിളക്കകിനുഇടയ്ക്കുള്രണ്ട്‌ ദിവസത്തഇടവേഒഴിച്ചാല്‍ തുടര്‍ച്ചയായി രണ്ട്‌ മാസശബരിമലയില്‍ തീര്‍ത്ഥാടകാലമാണ്‌

വെബ്ദുനിയ വായിക്കുക