ജമ്മു കാശ്മീർ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം 2019: Live updates

[$--lok#2019#constituency#jammu_and_kashmir--$]

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജമ്മുകാശ്മീരിലെ ആറ് സീറ്റുകളിൽ മൂന്നെണ്ണം ബിജെപിയും മൂന്നെണ്ണം പിഡിപിയുമാണ് നേടിയത്. ജമ്മു ബിജെപിക്കും കാശ്മീർ പിഡിപിക്കും ഒപ്പം നിൽക്കുമെന്നതാണ് ചരിത്രം. 17ആം ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുമ്പോൾ ജമ്മു കാശ്മീർ ആർക്കൊപ്പമാണ് എന്ന ചോദ്യം നിർണ്ണായകമാണ്. 

[$--lok#2019#state#jammu_and_kashmir--$]

ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീ‍റ്റുകളിലും ആധിപത്യം  ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽ‌വിക്ക് രാജ്യം സാക്ഷിയായി.  വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്. 

വെബ്ദുനിയ വായിക്കുക