ബീഹാർ ലോക് സഭ തെരഞ്ഞെടുപ്പ് ഫലം 2019: Live Update

[$--lok#2019#state#bihar--$]

ട്വന്റി 20 ക്രിക്കറ്റ് പോലെ ബിഹാറികളെ ഹരം പിടിപ്പിച്ചായിരുന്നു 2014ലെ ബീഹാറിലെ ലോക്സഭ തെരഞ്ഞെടുപ്പ്. ഏറ്റവും കൂടുതൽ ലോക് സഭ സീറ്റുകളുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് ബീഹാർ. 40 സീറ്റുകളാണ് ബീഹാറിൽ ഉള്ളത്. 22 സീറ്റെന്ന മികച്ച ആധിപത്യത്തിലാണ് ബിജെപി 2014ൽ ജയം ഉറപ്പിച്ചത്. എൽ ജെ പി 6 സീറ്റിലും, ആർ ജെ ഡി 4 സീറ്റിലും ബി എൽ എസ് പി 3 സീറ്റിലും ജയിച്ചപ്പോൾ വെറും രണ്ട് സീറ്റിൽ കോൺഗ്രസിന്റേയും ജനതാദൾ(യു)ന്റേയും ജയം ഒതുങ്ങി. എൻ സി പിക്ക് ഒരു സീറ്റിലാണ് കാലുറപ്പിക്കാനായത്. 
 
[$--lok#2019#constituency#bihar--$]

ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീ‍റ്റുകളിലും ആധിപത്യം ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽ‌വിക്ക് രാജ്യം സാക്ഷിയായി. വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്. 

വെബ്ദുനിയ വായിക്കുക