സംസ്ഥാന നേതൃത്വത്തിൽ തന്റെ കാലം അസ്തമിച്ചു. സ്വന്തം പരിമിതികൾ നന്നായി അറിയാവുന്ന വ്യക്തിയാണ് താന്‍. ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന നേതൃത്വമാണ് ഇപ്പോൾ ആവശ്യമെന്നും ആന്റണി പറഞ്ഞു. കൂടാതെ മദ്യനയം മാത്രമല്ല തിരഞ്ഞെടുപ്പ് വിഷയമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.