സിറ്റിങ് എം എല്‍ എ ആയ വി ശിവന്‍കുട്ടി മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തും യു ഡി എഫ് സ്ഥാനാര്‍ത്ഥി വി സുരേന്ദ്രന്‍ പിള്ള മൂന്നാം സ്ഥാനത്തുമാണ്. മത്സരരംഗത്തു നിന്ന് രാജഗോപാല്‍ പിന്മാറുന്നത് ഗുണം ചെയ്യില്ലെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വവും ആര്‍ എസ് എസും വിലയിരുത്തിയതിനെ തുടര്‍ന്നായിരുന്നു അദ്ദേഹം മത്സരിക്കാന്‍ തീരുമാനിച്ചത്.