ഡിജിപിയുടെ ശുപാര്‍ശ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ പി.വിജയനു ബന്ധമുണ്ടെന്ന് എസ്.പി.സുജിത് ദാസ് പറഞ്ഞിരുന്നതായാണ് അജിത് കുമാറിന്റെ മൊഴി. ഇതിനെതിരെ പി.വിജയന്‍ സംസ്ഥാന പൊലീസ് മേധാവിയെ സമീപിച്ച് പരാതി നല്‍കി. അജിത് കുമാറിന്റെ മൊഴി അസത്യമാണെന്നും വിശദമായ അന്വേഷണം വേണമെന്നും പി.വിജയന്‍ ഡിജിപിയോടു ആവശ്യപ്പെട്ടിരുന്നു.