യു എസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. 2011ല്‍ യെമനിലെത്തി അല്‍ -ക്വയ്ദയില്‍ നിന്ന് പരിശീലനം നേടി ഫ്രാന്‍സില്‍ തിരിച്ചെത്തുകയായിരുന്നു ഇയാള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ . ആക്രമണം നടത്തിയ മൂന്നുപേരില്‍ രണ്ടുപേര്‍ സഹോദരങ്ങള്‍ ആയിരുന്നു. സഹോദരന്മാരില്‍ ഒരാളായ സയിദ് കൊവാച്ചിയാണ് കുറച്ചുകാലം അല്‍ - ക്വയ്ദയില്‍ നിന്ന് പരിശീലനം നേടിയത്.