2024 ല്‍ പുണെയില്‍ 35 വയസ്സുകാരനു ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത് വലിയ വാര്‍ത്തയായിരുന്നു. നെഞ്ചു വേദനയെ തുടര്‍ന്ന് ഗ്രൗണ്ട് വിട്ട ഇമ്രാന്‍ പട്ടേല്‍ എന്നയാളാണ് ഡഗ്ഔട്ടില്‍ എത്തും മുന്‍പേ ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷയുണ്ടായില്ല.അടുത്ത രംഗം ആരു കണ്ടു..
— Sanjay (@sanjaykumarpv) June 29, 2025
നടക്കാൻ പോകുന്നതാരു കണ്ടൂ.
പഞ്ചാബിലെ ഫിറോസ്‌പൂരിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന ബാറ്റ്സ്മാൻ സിക്സർ അടിച്ച ഉടനെ കുഴഞ്ഞുവീണു മരണപ്പെട്ടു
പ്രണാമം. pic.twitter.com/HDGfE2r2ye