85 പിന്നിട്ട നിത്യവസന്തം

ഇന്ത്യന്‍ സിനിമയുടെ നിത്യഹരിത നായകന്‍ ദേവാനന്ദിന് 2008 സപ്റ്റംബര്‍ 25ന് 85 വയസ് തികഞ്ഞു. കഴിഞ്ഞ വര്‍ഷം തന്നെ അദ്ദേഹം 100 പൂണ്ണ ചന്ദ്രന്മാരെ കണ്ടു കഴിഞ്ഞിരുന്നു.

2001ല്‍ പത്മഭൂഷണ്‍ പുരസ്‌കാരവും 2002ല്‍ ദാദാ സാഹെബ്‌ ഫാല്‍ക്കെ അവാര്‍ഡും നേടിയ ദേവ്‌ ആനന്ദ്‌, ബോളിവുഡില്‍ ഇപ്പോഴും കര്‍മ്മനിരതനാണ്‌.

ഹിന്ദി സിനിമയുടെ ചരിത്രം സ്വന്തം ജീവിതത്തൊട് ചേര്‍ത്തെഴുതുന്ന ഈ അപൂര്‍വപ്രതിഭ ബോളിവുഡിലെ നിത്യഹരിത നായകനായ ദേവ്‌ആനന്ദ്‌ ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം സ്വന്തം സ്റ്റുഡിയോയിലാണ്‌ വെള്ളിയാഴ്ച ജന്മദിനം ആഘോഷിച്ചത്‌.

ഈയിടെ പുറത്തിറങ്ങിയ തന്റെ ആത്മകഥയുടെ അന്തര്‍ദേശീയ എഡീഷന്റെ പ്രകാശനത്തിനായി ലണ്ടന്‍ യാത്രയ്‌ക്കൊരുങ്ങുകയാണ്‌ ദേവ്‌ ആനന്ദ്‌. 'റൊമാന്‍സിങ്ങ്‌ വിത്ത്‌ ലൈഫ്‌' എന്ന ആത്മകഥയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ഒക്ടോബര്‍ ആദ്യവാരത്തില്‍ ദേവ്‌ ആനന്ദ്‌ തിരിച്ചെത്തും.


തന്റെ പുതിയ ചിത്രമായ ‘ചാര്‍ജ്‌ഷീറ്റി‘ ന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ തിരക്കിലുമാണ്‌ ഇപ്പോള്‍. ദേവ്‌ആനന്ദ്‌ നിര്‍മിക്കുന്ന ചിത്രത്തിനുവേണ്ടി ആശാഭോസ്‌ലെ 28 വര്‍ഷങ്ങള്‍ക്കുശേഷം പാടുന്നു എന്ന പ്രത്യേകത കൂടി 'ചാര്‍ജ്‌ ഷീറ്റി'നുണ്ട്‌.

ഇപ്പോഴത്തെ പാകിസ്ഥനിലേ ലാഹോറില്‍ ല്‍ പ്രശസ്തനായ ഒരു അഭിഭാഷകന്‍റെ മകനായി 1923 സപ്റ്റംബര്‍ 26 ന് ദേവ്ദത്ത് പിശോരിമല്‍ ആനന്ദ് എന്ന ദേവ് ആനന്ദ് ജനിച്ചു. ലാഹോറിലെ ഗവണ്‍മെന്‍റ് കോളജില്‍ നിന്ന് ഇംഗ്ളീഷില്‍ ബിരുദമെടുത്തശേഷം സഹോദരന്‍ ചേതന്‍ ആനന്ദിനൊപ്പം ബോംബയില്‍ താമസമാക്കി.

സിനിമയിലെ ആദ്യകാലങ്ങള്‍ ദേവാനന്ദിന് പ്രതിസന്ധിയുടെ കാലഘട്ടമായിരുന്നു. 1946 ല്‍ പുറത്തിറങ്ങിയ ഹം ഏക് ഹേ ആണ് ദേവാനന്ദിന്‍റെ ആദ്യചിത്രം. എന്നാല്‍ അദ്ദേഹത്തിന്‍റെ അഭിനയ ജീവിതത്തിന് ആ ചിത്രം മുതല്‍കൂട്ടായില്ല. പക്ഷേ, ആ ചിത്രത്തിന്‍റെ നൃത്തസംവിധായകന്‍ ഗുരുദത്തുമായുള്ള പരിചയം ദേവാനന്ദിന് ഗുണം ചെയ്തു.

ഗുരുദത്തും ദേവാനന്ദും സുഹൃ ത്തുക്കളായശേഷം അവര്‍ പരസ്പരം ഒരു പ്രതിജ്ഞ ചെയ്തു. എന്നെങ്കിലും ഗുരുദത്ത് ഒരു സംവിധായകനായാല്‍, ദേവാനന്ദ് അതില്‍ നായകനാവും. ദേവാനന്ദ് ഒരു ചിത്രം നിര്‍മ്മിച്ചാല്‍ ഗുരുദത്തായിരിക്കും അതിന്‍റെ സംവിധായകന്‍ - ഇതായിരുന്നു പ്രതിജ്ഞ.


ആ പ്രതിജ്ഞ പിന്നീട് സത്യമായി. ദേവാനന്ദ് നിര്‍മ്മിച്ച് ഗുരുദത്ത് ആദ്യമായി സംവിധാനം ചെയ്ത ബാസി എന്ന ചിത്രത്തില്‍ ദേവാനന്ദ് തന്നെ നായകനായി. ബല്‍രാജ-് സാഹ്നി രചന നിര്‍വഹിച്ച ആ ചിത്രം 1950 കളില്‍ ഒരു ട്രെന്‍റ്സെറ്ററായി.

ദേവാനന്ദിന്‍റെ ആദ്യ വിജയ ചിത്രം 1948 ല്‍ പുറത്തിറങ്ങിയ സിദ്ധി ആയിരുന്നു.

ദേവാനന്ദുഗുരുദത്തുഒന്നിച്അടുത്സംരംഭം 1952 ല്‍ പുറത്തവന്നു. ജാല്‍ എന്ന ആ അധോലോചിത്രപക്ഷേ, ബോക്സോഫീസില്‍ വിജ-യമായില്ല. പിന്നീടഒട്ടേറവിജയചിത്രങ്ങളില്‍ നായകനായി. അമ്പതുകളില്‍ ദിലീപ്കുമാര്‍, രാജകുമാര്‍, ദേവാനന്ദഎന്നിവര്‍ ബോളിവുഡിലത്രിമൂര്‍ത്തികള്‍ എന്നാണഅറിയപ്പെട്ടിരുന്നത്.

ദേവാനന്ദപതിയപ്രണയചിത്രങ്ങളിലനായകനായി മാറുകയായിരുന്നു. ഇന്ത്യന്‍ സിനിമകളിലസുന്ദരനാകാമുകനായി ദേവാനന്ദ്. മുനിം-ീ, പേയിംഗഗസ്റ്റ്, പോക്കറ്റമാര്‍, ദുശ്മന്‍, കാലാബസാര്‍, ബോംബബാബതുടങ്ങിചിത്രങ്ങളിലൂടപെണ്‍കുട്ടികളുടസ്വപ്നനായകനായി ദേവാനന്ദമാറി.


കാലാപാനി എന്ചിത്രത്തിലഅഭിനയത്തിനഫിലിഫെയര്‍ അവാര്‍ഡനേടിദേവാനന്ദിനദോനോ, ഗൈഡതുടങ്ങിചിത്രങ്ങള്‍ അഭിനയജ-ീവിതത്തിലനാഴികക്കല്ലായി. ഗൈഡിലഅഭിനയത്തിനുഫിലിംഫെയര്‍ അവാര്‍ഡനേടി ദേവാനന്ദ്.

1970 ല്‍ അഭിനയത്തികവിന്‍റഅപാരമാഉദാഹരണമായി േ-ാണി മേരനാമാറി. പ്രേപൂജ-ാരി എന്ചിത്രസംവിധാനചെയ്തതോടസംവിധായകനായുശ്രദ്ധനേടി. ഹരരാഹരകൃഷ്ണ, ദേശപര്‍ദേശതുടങ്ങിചിത്രങ്ങളിലൂടഇന്ത്യന്‍ സിനിമയുടഅനിവാര്യതയായി ദേവാനന്ദമാറി. അദ്ദേഹത്തിന്‍റഏറ്റവമനോഹരമാചിത്രമാണഹരരാഹരകൃഷ്ണ.

ഇന്ത്യന്‍ സിനിമയ്ക്കനല്‍കിസംഭാവനകള്‍ മാനിച്ച് 2001 ജ-നുവരി 26ദേവാനന്ദിനപത്മഭൂഷണ്‍ പുരസ്കാരലഭിച്ച


വെബ്ദുനിയ വായിക്കുക