ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ജനിച്ച ഉടനെ തന്നെ കുട്ടിയെ മാതാപിതാക്കള്‍ ജില്ലാ ആശുപത്രിയിലെ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. ജീവനക്കാരുടെ സംരക്ഷണയിലായിരുന്നു കുഞ്ഞ്. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു ജീവനക്കാര്‍ക്കെതിരേ അധികൃതര്‍ നടപടി സ്വീകരിച്ചു. സ്റ്റാഫ്‌നഴ്‌സിനും കെയര്‍ടേക്കര്‍ക്കുമെതിരേയാണ് ആശുപത്രി അധികൃതര്‍ നടപടി സ്വീകരിച്ചത്.