മാനക്പൂര്‍ ശരിഫ് ഗ്രാമത്തിലാണ് പ്രമേയം പാസായത്. പ്രമേഹത്തിനെതിരെ എതിര്‍പ്പുകള്‍ ഒന്നും ഉണ്ടായില്ല. അതേസമയം ഇക്കാര്യത്തില്‍ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്ത് എത്തി. ജൂലൈ 31നാണ് പ്രമേയം പാസായത്. ഇത്തരത്തില്‍ അനുമതിയില്ലാതെ വിവാഹം കഴിക്കുന്ന ദമ്പതികളെ ഗ്രാമത്തിലോ സമീപ ദേശങ്ങളിലോ താമസിപ്പിക്കുന്നതില്‍ നിന്ന് വിലക്കികൊണ്ടാണ് പ്രമേയം പാസായത്.