കേസിലെ ഒരു പ്രതിയും ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയതുമായ ലിനീഷ് മാത്യു രണ്ട് കന്നഡ പെണ്‍കുട്ടികള്‍ക്കൊപ്പം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായിരുന്നു. ലിനീഷ് മാത്യു നിരവധി കന്നഡ പെണ്‍കുട്ടികളെ ജോലി വാഗ്‌ദാനം ചെയ്ത് സെക്സ് റാക്കറ്റില്‍ എത്തിച്ചെന്നാണ് റിപ്പോര്‍ട്ട്.