പെണ്‍കുട്ടികളെ മയക്കുമരുന്ന് നല്‍കി പീഡനത്തിന് ഇരയാക്കുന്ന അച്ചായന്‍ എന്ന ജോഷിയുടെ മകനാണ് ജോയ്‌സ്. ജോഷിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പെണ്‍വാണിഭത്തിന് സഹായിയായി പ്രവര്‍ത്തിച്ച മകന്‍ ജോയ്‌സിനെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന.