ഹരിപ്പാട് സ്വദേശി കാര്‍ഷിക സബ്‌സിഡി ലഭിക്കുന്നതിനായി അഗ്രി പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനായി വസ്തുവിന്റെ പഴയ സര്‍വേ നമ്പര്‍ വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു. വാട്‌സ് ആപ്പ് നമ്പരിലൂടെ വസ്തുവിന്റെ വിവരം നല്‍കാന്‍ ഓഫീസര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് നമ്പര്‍ അയച്ചു കൊടുക്കാമെന്നും അതിനായി ആയിരം രൂപാ നല്‍കാനും ഓഫിസര്‍ പറഞ്ഞു. പണം ഗൂഗിള്‍ പേ വഴിനല്‍കാനാണ് ആവശ്യപ്പെട്ടത്