കര്‍ദ്ദിനാള്‍മാരുടെ വോട്ടെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയ സ്ഥാനാര്‍ഥി പുതിയ മാര്‍പാപ്പയാകാന്‍ സമ്മതം അറിയിച്ചു. ഇതാരാണെന്ന് അറിയണമെങ്കില്‍ അല്‍പ്പനേരം കൂടി കാത്തിരിക്കണം. പുതിയ സ്ഥാനപ്പേര് സ്വീകരിച്ച് പേപ്പല്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് പുതിയ മാര്‍പാപ്പ ഉടന്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ കൂടിയിരിക്കുന്ന വിശ്വാസികളെ അഭിസംബോധന ചെയ്യും.